അടുത്ത ഉഡായിപ്പ് മായി ആര്യൻ കൊലപാതകികൾ വന്നിട്ടുണ്ട്.
1947 ൽ നവോത്ഥാനം പ്രസംഗിച്ച് പാകിസ്ഥാനിൽ തങ്ങിയ ഒരു കൂട്ടം നവോത്ഥാന വിഡ്ഢികൾ ഉണ്ടായിരുന്നു. അവർ പാകിസ്ഥാനിലെ ജനസംഖ്യയുടെ 35% ആയിരുന്നു. 2018 ൽ എത്തിയപ്പോഴേക്കും ആ നവോത്ഥാന വിഡ്ഢികളുടെ ജനസംഖ്യ 1% ആയി വികസിച്ചു. ആ കിഴങ്ങൻമാരായ നവോത്ഥാന വിഡ്ഢികളുടെ പേരാണ് ഹൈന്ദവർ. ജനസംഖ്യയിൽ ഹൈന്ദവർ 50% ൽ താഴെ എത്തിയ സ്ഥലങ്ങളിൽ ജീവനും ജീവനോപാധികളും വിട്ട് അഭയാർത്ഥികൾ ആയി ഹിന്ദുക്കൾക്ക് നാട് വിട്ട് ഓടേണ്ടി വന്നു എന്നുള്ളത് സാങ്കല്പ്പിക കഥയല്ല. കൺമുന്നിൽ നടന്ന, ഇപ്പോഴും നടക്കുന്ന ക്രൂരതകളുടെ ചരിത്രമാണ് . കാശ്മീരും, നാഗാലാൻറും, മിസോറാം ഒക്കെ ഹിന്ദുവിന് ആ മുന്നറിയിപ്പുകൾ ദയനീയമായി നൽകിക്കഴിഞ്ഞു. ഇതാ ഇപ്പോൾ ബംഗാളിലും, കേരളത്തിലും ആ വേട്ടയ്ക്ക് തുടക്കമിട്ടു കഴിഞ്ഞു. ഹൈന്ദവന് ഇനി ഇവിടെ ഉണ്ടാവേണ്ടത് നില നിൽപ്പിന്റെ രാഷ്ട്രീയം മാത്രമാണ്. അതു കൊണ്ട് തന്നെ ഈ മണ്ണിൽ ഹിന്ദുവായി ആത്മാഭിമാനത്തോടെ ജീവിച്ച് മരിക്കാൻ ആഗ്രഹിക്കുന്നവർ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അടിമത്തം ഉപേക്ഷിച്ച് ഹിന്ദുവായി പുറത്തു വരണം. സ്വന്തം പാരമ്പര്യവും സംസ്കാരവും വീണ്ടെടുക്കണം. നഷ്ടപ്പെട്ടു പോയ കുല ദേവതകളെയും, ഉപാസനകളെയും കുടുംബങ്ങളിൽ തിരിച്ചെത്തിക്കണം. സ്വയം ശക്തരാവണം. ഈ മണ്ണിന്റെ നിറവും മണവും ഗുണവും ഈ ഹിന്ദു സംസ്കാരത്തിന്റെ തനിമയായി നില നിർത്തണം. ജനിച്ച മണ്ണിൽ എന്റെ പൂർവ്വികരുടെ ഗന്ധമുള്ള മണ്ണ് വിട്ട് അഭയാർത്ഥികൾ ആവാൻ മനസില്ല എന്ന് നമുക്ക് ഒരുമിച്ച് പ്രഖ്യാപിക്കാം. സ്വാമി അയ്യപ്പൻ തന്ന സൂചനയെ ശിരസാ വഹിക്കാൻ നമുക്ക് ഇന്ന് തന്നെ പ്രതിജ്ഞ എടുക്കാം.
സ്വാമിശരണം.
///
എന്ത് ദുരന്തം ആണിത്
By: via Nihal
إرسال تعليق